Skip to main content

അടൽജിയുടെ കഥ

നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് വേണ്ടി ആര് സംസാരിക്കും എന്ന് ഒരു ചർച്ച വന്നു. നരസിംഹറാവു അഭിമാനപുരസ്സരം പറഞ്ഞു - "ഇന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കാൻ ഒരു മഹാൻ മാത്രമേ ഉള്ളൂ, മികച്ച വാഗ്മിയായ അടൽജി. വേറെ ആരെ കൊണ്ടും പറ്റില്ല അദ്ദേഹത്തെ പോലെ സംസാരിക്കാൻ." ഈ ക്യാബിനറ്റ് തീരുമാനം അന്ന് തന്നെ പ്രതിപക്ഷനേതാവ് ആയ അടൽജിയോട് പറഞ്ഞു. അദ്ദേഹം അതു സന്തോഷത്തോടെ സ്വീകരിച്ചു. അന്ന് അടൽജി പറഞ്ഞത് ഇതാണ് "ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞത് ഞാൻ ശിരസ്സാ വഹിക്കുന്നു, അങ്ങയുടെ വാക്കുകൾ ഞാൻ ബഹുമാനിക്കുന്നു. എന്റെ കൂടെ 2 പേരെ കൂടി വിടണം, ഞാൻ പറയുന്നവരെ". റാവു സമ്മതിച്ചു. ഒന്ന് ഗുലാംനബിആസാദ് അടുത്തത് ഫാറൂഖ് അബ്ദുള്ള. അപ്പോൾ റാവു ചോദിച്ചു എന്തിനാണ് ഇവരെ തെരഞ്ഞെടുത്തത്. അടൽജി പറഞ്ഞു ഇവർക്ക് കാശ്മീരി ഭാഷ സംസാരിക്കാൻ അറിയാം. അങ്ങനെ ഇവർ എല്ലാവരും ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയിൽ എത്തി. ആദ്യം പാകിസ്താനി സംസാരിച്ചു. അതു കഴിഞ്ഞ് നമ്മുടെ മഹാനായ അടൽജിയെ സംസാരിക്കാൻ വിളിച്ചു. സ്വന്തം രാജ്യത്തിന്റെ ആവശ്യം പ്രസ്താവിക്കുന്നതിനു
മുൻപായി അതിപുരാതനമായ ഋഷി കശ്യപ് മഹർഷിയുടെ ഒരു കഥ അവതരിപ്പിയ്ക്കുവാനായി ബഹു:സഭയോട് അദ്ദേഹം അനുമതി തേടുകയും , അനുമതി ലഭിച്ചതിനു ശേഷം തന്റെ കഥ പറയൽ തുടരുകയും ചെയ്തു.....
"ഒരു പ്രാവശ്യം കശ്യപ് മഹർഷി (അതായത് ആരുടെ പേരിലാണോ ഇന്ന് കശ്മീർ
അറിയപ്പെടുന്നത് അയാൾ) നടന്നു നടന്ന് കാശ്മീരിൽ എത്തിച്ചേർന്നു . അവിടെ അദ്ദേഹം അതിസുന്ദരമായ ഒരു
തടാകം കണ്ടു . അപ്പോൾ ആ തടാകത്തിൽ ഒന്നു
കുളിയ്ക്കുവാനായി അദ്ദേഹത്തിനൊരു മോഹം .
വസ്ത്രങ്ങൾ എല്ലാം കരയിൽ അഴിച്ചു വച്ച് മഹർഷി കുളിയ്ക്കുവാനായി തടാകത്തിലിറങ്ങി. കുളി കഴിഞ്ഞ് മഹർഷി കരയ്ക്കു വന്നപ്പോൾ
അവിടെ താൻ അഴിച്ചു വച്ച വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. യഥാർത്ഥത്തിൽ അതൊരു
പാക്കിസ്ഥാനി കട്ടു കൊണ്ട് പോയീ......................."
ഇത്രയും കേട്ട മാത്രയിൽ സഭയിൽ ഉണ്ടായിരുന്ന
പാക്കിസ്ഥാനി പ്രതിനിധി ക്ഷുഭിതനായി ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു ...
"ഹേ മിസ്റ്റർ, എന്ത് വിഡ്ഢിത്തമാണ് താങ്കൾ പറയുന്നത്? ആ
സമയത്ത് പാക്കിസ്താൻ എന്നൊരു രാജ്യം തന്നെ ഉണ്ടായിരുന്നില്ല എന്നത്
നിങ്ങൾക്ക് അറിയില്ലേ?"
അപ്പോൾ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധി, ക്ഷുഭിതനായി നിൽക്കുന്ന അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
തുടർന്നു ..... "ഇപ്പോൾ എല്ലാം വ്യക്തമായല്ലോ ? ഇനി ഞാനെന്റെ പ്രസംഗത്തിലേയ്ക്ക് കടക്കുവാൻ
ആഗ്രഹിയ്ക്കുന്നു."
അങ്ങനെ യഥാർത്ഥ സത്യം പുറത്തു വന്നു. ...സത്യം ഒരിയ്ക്കലും ഒരു കാലത്തും മറയ്ക്കപ്പെടുന്നതല്ല
എന്നതും വ്യക്തമായി . അന്ന് പാകിസ്താൻ എന്ന രാജ്യമേ ഉണ്ടായിരുന്നില്ല എന്നു പറയുന്ന
അതേ വ്യക്തികൾ തന്നെ ഇന്നു പറയുന്നു കാശ്മീർ
തങ്ങളുടെതാണെന്ന് . ഇത്രയും കേട്ട മാത്രയിൽ ഐക്യ രാഷ്ട്ര സഭയിൽ സന്നിഹിതരായിരുന്ന എല്ലാ രാജ്യങ്ങളിലേയും
ബഹു:പ്രതിനിധികൾ കൈയ്യടിച്ചു അഭിനന്ദിച്ചു കൊണ്ട് നമ്മുടെ വാദങ്ങളെ പിന്താങ്ങി പോലും......
ഒരു ഭാരതീയൻ എന്ന നിലയിൽ എന്നിൽ ഏറെ അഭിമാനം നൽകുന്നു ഈ കൊച്ചു കഥ.....
ഇത് എല്ലാ ഭാരതീയരും വായിക്കണം....

Comments

Popular posts from this blog

അടയാളങ്ങൾ

ഒരിക്കൽ ഒരാൾ ദൈവത്തിനോട് ഒരു വരം ചോദിച്ചു .... "ദൈവമേ ഞാൻ ഭുമിയിൽ ജനിച്ചു. എന്തായാലും ഒരിക്കൽ ഞാൻ മരിക്കും. ആ മരണ ഭയം കാരണം എനിക്ക് ജീവിതം ആസ്വധിക്കാൻ കഴിയുന്നില്ല. അതു കൊണ്ട് എനിക്ക് അങ്ങ് മരിക്കാതിരിക്കാൻ ഒരു വരം തരുമോ? 😔 😔 😔 ദൈവം പറഞ്ഞു 😇😇😇 : "കുഞ്ഞേ എല്ലാ ജീവജാലങ്ങളും ഭുമിയിൽ ജീവിക്കുന്നത് പ്രകൃതിയുടെ നിയമത്തിനനുസരിച്ചാണ്. മരണം പ്രകൃതി നിയമമാണ് അത് മറ്റാൻ സാധിക്കുന്നതല്ല ..." അയാൾ ദൈവത്തോട് പറഞ്ഞു 😔 : "എങ്കിൽ ഞാൻ മരിക്കുന്നതിനു മുൻപ് അങ്ങ് എനിക്ക് മുന്നറിപ്പ് നൽകണം , അതുവരെ ഞാൻ മരണ ഭയമില്ലാതെ കഴിഞ്ഞോട്ടെ..." 😋😋😋 😋😋😋 ദൈവം പറഞ്ഞു 😇😇😇 : "ശരി നിനക്ക് ഒന്നല്ല നാലു തവണ ഞാൻ മുന്നറിയിപ്പ് നൽകാം ..." അയാൾക്ക് സന്തോഷമായി. 😝 ഇനി മരണമടുക്കുമ്പോൾ ദൈവം നാലു തവണ പറയുമല്ലോ ഇനി ആ മരണഭയം വേണ്ട ... മരണത്തിനു മുൻപ് ദൈവം മുന്നറിപ്പ് നൽകുമ്പോൾ ദാനധർമ്മാദികൾ ചെയ്ത് സ്വർഗ്ഗം നേടാം ... അയാൾ ജീവിതം ആസ്വദിക്കാൻ തുടങ്ങി 😍 ...... നാളുകൾ കഴിഞ്ഞു ഒരു ദിവസം അയാൾ മരിച്ചു 😲 ... മരണ ശേഷം അയാളുടെ ആത്മാവ് ചിന്തിച്ചു: ദൈവം മരിക്കുന്ന...

ദാരിദ്ര്യം

ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ 30 കൊല്ലത്തോളം ജീവിച്ച വെറിയർ എൽവിൻ എന്ന ബ്രിട്ടീഷുകാരൻ ബോംബയിലെ റോട്ടറി ക്ലബ്ബിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രസംഗമാണ് താഴെ.. " ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മൾ മറന്നു പോകുന്നു. ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടിൽ തീ പിടുത്തത്തിൽ നശിച്ചു വെണ്ണീരായി. വീടുണ്ടാകാൻ എത്ര പൈസ വേണ്ടി വരുമെന്ന് ഞാൻ അവരോടു ചോദിച്ചു " നാല് രൂപ " അവർ മറുപടി പറഞ്ഞു. നാല് രൂപ അൽഡസ് ഹക്സിയുടെ ' ബ്രേവ് ന്യൂ വേൾഡ് ' എന്ന നോവലിന്റെ ഒരു കോപ്പിയുടെ വില. അതാണ് ദാരിദ്ര്യം.. ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്ന് ജയിൽ അധികൃതർ ചോദിച്ചു. ചപ്പാത്തിയും മീൻ കറിയുമെന്നായിരുന്നു മരിയയുടെ മറുപടി. ജയിൽ അധികൃതർ കൊടുത്ത ചപ്പാത്തിയും മീൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു. എന്റെ മകൻ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. ഇത്രയും സ്വാദുള്ള ഭക്ഷണം അവൻ ഇതുവരെ കഴിച്ചിട്ടുണ്ടാ വില്ല. അതാണ് ദാരിദ...

പട്ടി ക്ക്‌ ടിപ്പു എന്ന പേര് വന്നത് എങ്ങനെ

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ ''വംശ ഹത്യ''യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്.ഹിറ്റ്ലർ, ജൂതരോട് ഇതിനെ അപേക്ഷിച്ച് മൃദുവായിരുന്നു എന്ന് കാണാം.ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ ക്കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ ,മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു ,കണ്ണ് തുറന്നെടുത്തു വികൃതമാക്കി.ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല, കോഴിക്കോട്, നായർ യുവാക്കൾ അനുഭവിച്ചതാണ്‌. 1790 ജനുവരി 19 ആം തിയതി, ബേക്കൽ ഗവർണർ ,ബുദ്രൂസ് ഖാന് മൈസൂര് യുദ്ധ പ്രഭുവും, കൊടും യുദ്ധ കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്, '' മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ ? നാല് ലക്ഷത്തിലധികം (400,000)നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു.ബാക്കിയുള്ളവരേയും അതെ മാർഗത്തിൽ കൊണ്ട് വരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ ''ആ ശപിക്കപ്പെട്ട രാമൻ നായരെ''യും അയാളുടെ പ്രജകള...