Skip to main content

അടയാളങ്ങൾ

ഒരിക്കൽ ഒരാൾ ദൈവത്തിനോട് ഒരു വരം
ചോദിച്ചു ....
"ദൈവമേ ഞാൻ ഭുമിയിൽ ജനിച്ചു.
എന്തായാലും ഒരിക്കൽ ഞാൻ മരിക്കും. ആ
മരണ ഭയം കാരണം എനിക്ക് ജീവിതം
ആസ്വധിക്കാൻ കഴിയുന്നില്ല. അതു കൊണ്ട്
എനിക്ക് അങ്ങ് മരിക്കാതിരിക്കാൻ ഒരു വരം
തരുമോ? 😔 😔 😔
ദൈവം പറഞ്ഞു 😇😇😇 : "കുഞ്ഞേ എല്ലാ
ജീവജാലങ്ങളും ഭുമിയിൽ ജീവിക്കുന്നത്
പ്രകൃതിയുടെ നിയമത്തിനനുസരിച്ചാണ്.
മരണം പ്രകൃതി നിയമമാണ് അത് മറ്റാൻ
സാധിക്കുന്നതല്ല ..."
അയാൾ ദൈവത്തോട് പറഞ്ഞു 😔 : "എങ്കിൽ
ഞാൻ മരിക്കുന്നതിനു മുൻപ് അങ്ങ് എനിക്ക്
മുന്നറിപ്പ് നൽകണം , അതുവരെ ഞാൻ മരണ
ഭയമില്ലാതെ കഴിഞ്ഞോട്ടെ..." 😋😋😋
😋😋😋
ദൈവം പറഞ്ഞു 😇😇😇 : "ശരി നിനക്ക്
ഒന്നല്ല നാലു തവണ ഞാൻ മുന്നറിയിപ്പ്
നൽകാം ..."
അയാൾക്ക് സന്തോഷമായി. 😝 ഇനി
മരണമടുക്കുമ്പോൾ ദൈവം നാലു തവണ
പറയുമല്ലോ ഇനി ആ മരണഭയം വേണ്ട ...
മരണത്തിനു മുൻപ് ദൈവം മുന്നറിപ്പ്
നൽകുമ്പോൾ ദാനധർമ്മാദികൾ ചെയ്ത്
സ്വർഗ്ഗം നേടാം ...
അയാൾ ജീവിതം ആസ്വദിക്കാൻ തുടങ്ങി
😍 ......
നാളുകൾ കഴിഞ്ഞു ഒരു ദിവസം അയാൾ മരിച്ചു
😲 ...
മരണ ശേഷം അയാളുടെ ആത്മാവ് ചിന്തിച്ചു:
ദൈവം മരിക്കുന്നതിനു മുൻപ് മുന്നറിപ്പ്
തന്നില്ലല്ലോ, ദൈവത്തോട് ചോദിച്ചിട്ടു
തന്നെ കാര്യം .... 😠 😠 😠 😠
അയാൾ ദൈവത്തിന്റെ അടുത്ത് എത്തി ...
ദൈവത്തോടു ചോദിച്ചു 😡 ; "ദൈവമേ
മരിക്കുന്നതിനു മുൻപ് മുന്നറിപ്പ് നൽകാമെന്ന്
അങ്ങ് പറഞ്ഞു, പക്ഷേ ഒരു മുന്നറിപ്പും
നൽകാതെ ഞാൻ മരിച്ചു, എനിക്ക്
സൽകർമ്മങ്ങൾ ഒന്നും ചെയ്യാൻ
കഴിഞ്ഞില്ല, എനിക്ക് എങ്ങനെ സ്വർഗ്ഗം
കിട്ടും? ഇത് ഒരു മാതിരി പോക്രിത്തരമായി
പോയി ... 😡 😡 😡 😡 😡 😡
ദൈവം പറഞ്ഞു 😇😇😇 : എടാ വിഡ്ഡ്ഡി
ഞാൻ നിനക്ക് നാലു തവണ മുന്നറിപ്പ് നൽകി,
ആദ്യം ഞാൻ നിന്റെ കറുത്ത മുടി
വെളുപ്പിച്ചു, നിയത് ചായം തേച്ചു കറുപ്പിച്ചു
..
പിന്നെ നിന്റെ കണ്ണിന്റെ കാഴ്ച കുറച്ചു,
നീ കണ്ണാടിയും ലെൻസും ഉപയോഗിച്ച്
നിന്റെ മനസ്സിനു സുഖം തരുന്ന കാഴ്ച കണ്ടു ...
പിന്നെ നിന്റെ പല്ലുകൾ എല്ലാം ഞാൻ
പൊഴിച്ചു, നീ വെപ്പു പല്ലുവെച്ച് എല്ലാം
ഭക്ഷിച്ചു..
പിന്നെ ഞാൻ നിന്റെ തൊലിപ്പുറത്ത്
ചുളുവുകൾ നൽകി, നീ സൗന്ദര്യ വസ്തുക്കൾ
പുരട്ടി അതിനെയും മറച്ചു... ..
ഇതൊന്നും മനസ്സിലാക്കാൻ നിന്റെ
അത്യാർത്തി കാരണം കഴിഞ്ഞില്ല,
നിനക്ക് ശാരീരിക സുഖം കണ്ടെത്തുന്നതില
ായിരുന്നു താൽപര്യം, കടന്നു പോകു ...
അയാൾ ഇളഭ്യനായി തിരിച്ചുപോയി 😪 😪 😪
😪
നാം ജീവിക്കുന്ന ഓരോ ദിവസവും
ഈശ്വരന്റെ മുന്നറിപ്പുണ്ട് 😇 , അതു
മനസ്സിലാക്കാൻ സ്വയം ശ്രദ്ധിക്കുക.
കഴിഞ്ഞു പോകുന്ന ഓരോ ദിവസവും നാം
മരണവുമായി അടുക്കുകയാണ്....
"നല്ല ചിന്തയ്ക്കും നല്ല പ്രവർത്തിക്കും" ഇനി
താമസം വേണ്ട അതാവാം നമ്മുടെ
മരണത്തെയും മരണാനന്തര ജീവിതത്തേയും
സഹായിക്കുന്നത് ... 🙄🙄 🙄

Comments

Popular posts from this blog

ദാരിദ്ര്യം

ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ 30 കൊല്ലത്തോളം ജീവിച്ച വെറിയർ എൽവിൻ എന്ന ബ്രിട്ടീഷുകാരൻ ബോംബയിലെ റോട്ടറി ക്ലബ്ബിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രസംഗമാണ് താഴെ.. " ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മൾ മറന്നു പോകുന്നു. ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടിൽ തീ പിടുത്തത്തിൽ നശിച്ചു വെണ്ണീരായി. വീടുണ്ടാകാൻ എത്ര പൈസ വേണ്ടി വരുമെന്ന് ഞാൻ അവരോടു ചോദിച്ചു " നാല് രൂപ " അവർ മറുപടി പറഞ്ഞു. നാല് രൂപ അൽഡസ് ഹക്സിയുടെ ' ബ്രേവ് ന്യൂ വേൾഡ് ' എന്ന നോവലിന്റെ ഒരു കോപ്പിയുടെ വില. അതാണ് ദാരിദ്ര്യം.. ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്ന് ജയിൽ അധികൃതർ ചോദിച്ചു. ചപ്പാത്തിയും മീൻ കറിയുമെന്നായിരുന്നു മരിയയുടെ മറുപടി. ജയിൽ അധികൃതർ കൊടുത്ത ചപ്പാത്തിയും മീൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു. എന്റെ മകൻ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. ഇത്രയും സ്വാദുള്ള ഭക്ഷണം അവൻ ഇതുവരെ കഴിച്ചിട്ടുണ്ടാ വില്ല. അതാണ് ദാരിദ...

പട്ടി ക്ക്‌ ടിപ്പു എന്ന പേര് വന്നത് എങ്ങനെ

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ ''വംശ ഹത്യ''യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്.ഹിറ്റ്ലർ, ജൂതരോട് ഇതിനെ അപേക്ഷിച്ച് മൃദുവായിരുന്നു എന്ന് കാണാം.ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ ക്കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ ,മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു ,കണ്ണ് തുറന്നെടുത്തു വികൃതമാക്കി.ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല, കോഴിക്കോട്, നായർ യുവാക്കൾ അനുഭവിച്ചതാണ്‌. 1790 ജനുവരി 19 ആം തിയതി, ബേക്കൽ ഗവർണർ ,ബുദ്രൂസ് ഖാന് മൈസൂര് യുദ്ധ പ്രഭുവും, കൊടും യുദ്ധ കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്, '' മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ ? നാല് ലക്ഷത്തിലധികം (400,000)നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു.ബാക്കിയുള്ളവരേയും അതെ മാർഗത്തിൽ കൊണ്ട് വരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ ''ആ ശപിക്കപ്പെട്ട രാമൻ നായരെ''യും അയാളുടെ പ്രജകള...