Skip to main content

വിശ്വാസം

"ഹലോ....ആരാ ഇത്..??"

"ഹലോ.... കോണ്‍ട്രാക്ടര്‍ വിനോദ് അല്ലേ..??"

"അതേ.... കോൺട്രാക്ടര്‍ വിനോദാണ്..‌ ..നിങ്ങളാരാണ്?"

"ഇത് ഞാനാണ് മിസ്സിസ്സ് രമണി രമണന്‍......."

"ഹായ് മാഡം എന്തുണ്ട് വിശേഷം..എങ്ങനെയുണ്ട് പുതിയ വീട്ടിലെ താമസമൊക്കെ....?"

"ങും.... പുതിയ വീട്!!?? തന്നെ ഞാന്‍ തിരക്കി നടക്കുകയായിരുന്നു..... ..എന്ത് വീടാടോ താന്‍ പണിഞ്ഞ് തന്നത്..."

"വീടിനെന്താണ് മാഡം കുഴപ്പം?? അടിപൊളിയല്ലേ..."

"അടിപൊളിയും...രണ്ട് കിലോമീറ്റർ അപ്പുറത്ത് കൂടി തീവണ്ടി പോകുമ്പോള്‍ വീടിന്‍റെ അടി പൊളിയാന്‍ തുടങ്ങി."

"ങേ.... അതെന്ത് പറ്റി...."

"ഒന്നും പറ്റിയില്ല.. മര്യാദക്ക് താന്‍ ഇവിടെ വരെ വരുന്നതായിരിക്കും നല്ലത്...അല്ലെങ്കില്‍ എന്‍റെ തനി കൊണം താനറിയും.. പറഞ്ഞേക്കാം.."

പാവം നമ്മുടെ കോണ്‍ട്രാക്ടര്‍ ഓട്ടോ വിളിച്ച് വൈകിട്ടോട് കൂടി രമണിച്ചേച്ചിയുടെ വീട്ടിലെത്തി.

വീടിന് മുമ്പിലെത്തിയപ്പോള്‍ അതാ വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ട് നമ്മുടെ രമണിച്ചേച്ചി...

കോണ്‍ട്രാക്ടര്‍ വിനോദണ്ണനെ കണ്ടതും കലി തുള്ളിയ കണ്ണുകളുമായി കോണ്‍ട്രാക്ടറെ നോക്കി കൊണ്ടു പറഞ്ഞു....

" കയറി വാടോ അകത്തേക്ക്... വന്ന് നോക്ക് താന്‍ വച്ച വീടിന്‍റെ കൊണം."

"മാഡം എന്താണ് കുഴപ്പം"??

"കുഴപ്പമൊക്കെ കാണിച്ചുതരാം താനിങ്ങോട്ട് വാ".

ഇത്രയും പറഞ്ഞ് രമണിയേച്ചി മുകളിലത്തെ നിലയിലേക്ക് കയറി പോയി. പുറകെ വിറച്ച് കൊണ്ട് കോണ്‍ട്രാക്ടറും....

മുകളിലെത്തിയ രമണിയേച്ചി കട്ടില് ചൂണ്ടി കാട്ടി പറഞ്ഞു...

"ഇപ്പോള്‍ സമയം ആറ് മണി... മലബാര്‍ എക്സ്പ്രസ്സ് ഇപ്പോള്‍ വരും താന്‍ ആ കട്ടിലിലൊന്ന് കയറി കിടക്ക്.... അപ്പോള്‍ അറിയാം എന്താണ് സംഭവിക്കുന്നത് എന്ന്."

ആഹാ... എങ്കില്‍ അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം.

വിനോദണ്ണന്‍ ചാടി കട്ടിലില്‍ കയറി കിടന്നു.

ഈ സമയത്താണ് സിനിമക്ക് ഇടയിലെ പരസ്യം മാതിരി നമ്മുടെ രമണേട്ടന്‍റ രംഗം പ്രവേശം....

സംഹാര പിറവിയുടെ സകല രൗദ്ര ഭാവങ്ങളും ഉള്‍ക്കൊണ്ട് രമണിയേച്ചിയേയും വിനോദണ്ണനേയും മാറി മാറി നോക്കി രമണേട്ടന്‍ അലറി....😡😡😡

" നീ എന്തിനാടാ എന്‍റെ ബെഡ് റൂമില്‍ കയറി കിടക്കുന്നത്..???".
.
.
.
.
.
.
.
.
.
" 🙏എന്‍റെ പൊന്നു സാറേ ഞാൻ മലബാർ എക്സ്പ്രസ്സ് ട്രെയിന്‍ കാത്ത് കിടക്കുകയാണെണെന്ന് പറഞ്ഞാല്‍ സാറ് വിശ്വസിക്കുമോ???"🙏

Comments

Popular posts from this blog

അടയാളങ്ങൾ

ഒരിക്കൽ ഒരാൾ ദൈവത്തിനോട് ഒരു വരം ചോദിച്ചു .... "ദൈവമേ ഞാൻ ഭുമിയിൽ ജനിച്ചു. എന്തായാലും ഒരിക്കൽ ഞാൻ മരിക്കും. ആ മരണ ഭയം കാരണം എനിക്ക് ജീവിതം ആസ്വധിക്കാൻ കഴിയുന്നില്ല. അതു കൊണ്ട് എനിക്ക് അങ്ങ് മരിക്കാതിരിക്കാൻ ഒരു വരം തരുമോ? 😔 😔 😔 ദൈവം പറഞ്ഞു 😇😇😇 : "കുഞ്ഞേ എല്ലാ ജീവജാലങ്ങളും ഭുമിയിൽ ജീവിക്കുന്നത് പ്രകൃതിയുടെ നിയമത്തിനനുസരിച്ചാണ്. മരണം പ്രകൃതി നിയമമാണ് അത് മറ്റാൻ സാധിക്കുന്നതല്ല ..." അയാൾ ദൈവത്തോട് പറഞ്ഞു 😔 : "എങ്കിൽ ഞാൻ മരിക്കുന്നതിനു മുൻപ് അങ്ങ് എനിക്ക് മുന്നറിപ്പ് നൽകണം , അതുവരെ ഞാൻ മരണ ഭയമില്ലാതെ കഴിഞ്ഞോട്ടെ..." 😋😋😋 😋😋😋 ദൈവം പറഞ്ഞു 😇😇😇 : "ശരി നിനക്ക് ഒന്നല്ല നാലു തവണ ഞാൻ മുന്നറിയിപ്പ് നൽകാം ..." അയാൾക്ക് സന്തോഷമായി. 😝 ഇനി മരണമടുക്കുമ്പോൾ ദൈവം നാലു തവണ പറയുമല്ലോ ഇനി ആ മരണഭയം വേണ്ട ... മരണത്തിനു മുൻപ് ദൈവം മുന്നറിപ്പ് നൽകുമ്പോൾ ദാനധർമ്മാദികൾ ചെയ്ത് സ്വർഗ്ഗം നേടാം ... അയാൾ ജീവിതം ആസ്വദിക്കാൻ തുടങ്ങി 😍 ...... നാളുകൾ കഴിഞ്ഞു ഒരു ദിവസം അയാൾ മരിച്ചു 😲 ... മരണ ശേഷം അയാളുടെ ആത്മാവ് ചിന്തിച്ചു: ദൈവം മരിക്കുന്ന...

ദാരിദ്ര്യം

ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ 30 കൊല്ലത്തോളം ജീവിച്ച വെറിയർ എൽവിൻ എന്ന ബ്രിട്ടീഷുകാരൻ ബോംബയിലെ റോട്ടറി ക്ലബ്ബിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രസംഗമാണ് താഴെ.. " ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മൾ മറന്നു പോകുന്നു. ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടിൽ തീ പിടുത്തത്തിൽ നശിച്ചു വെണ്ണീരായി. വീടുണ്ടാകാൻ എത്ര പൈസ വേണ്ടി വരുമെന്ന് ഞാൻ അവരോടു ചോദിച്ചു " നാല് രൂപ " അവർ മറുപടി പറഞ്ഞു. നാല് രൂപ അൽഡസ് ഹക്സിയുടെ ' ബ്രേവ് ന്യൂ വേൾഡ് ' എന്ന നോവലിന്റെ ഒരു കോപ്പിയുടെ വില. അതാണ് ദാരിദ്ര്യം.. ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്ന് ജയിൽ അധികൃതർ ചോദിച്ചു. ചപ്പാത്തിയും മീൻ കറിയുമെന്നായിരുന്നു മരിയയുടെ മറുപടി. ജയിൽ അധികൃതർ കൊടുത്ത ചപ്പാത്തിയും മീൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു. എന്റെ മകൻ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. ഇത്രയും സ്വാദുള്ള ഭക്ഷണം അവൻ ഇതുവരെ കഴിച്ചിട്ടുണ്ടാ വില്ല. അതാണ് ദാരിദ...

പട്ടി ക്ക്‌ ടിപ്പു എന്ന പേര് വന്നത് എങ്ങനെ

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ ''വംശ ഹത്യ''യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്.ഹിറ്റ്ലർ, ജൂതരോട് ഇതിനെ അപേക്ഷിച്ച് മൃദുവായിരുന്നു എന്ന് കാണാം.ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ ക്കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ ,മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു ,കണ്ണ് തുറന്നെടുത്തു വികൃതമാക്കി.ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല, കോഴിക്കോട്, നായർ യുവാക്കൾ അനുഭവിച്ചതാണ്‌. 1790 ജനുവരി 19 ആം തിയതി, ബേക്കൽ ഗവർണർ ,ബുദ്രൂസ് ഖാന് മൈസൂര് യുദ്ധ പ്രഭുവും, കൊടും യുദ്ധ കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്, '' മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ ? നാല് ലക്ഷത്തിലധികം (400,000)നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു.ബാക്കിയുള്ളവരേയും അതെ മാർഗത്തിൽ കൊണ്ട് വരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ ''ആ ശപിക്കപ്പെട്ട രാമൻ നായരെ''യും അയാളുടെ പ്രജകള...